കാൽപനികരും ഉത്പതിഷ്ണുക്കളുമായിരുന്നു കെ. ആ.ര്‍ ഗൌരിയുടെ രക്ഷിതാക്കള്‍. ജാതിമത ചിട്ടകളൊന്നുമില്ലാതെയാണ് അവര്‍ ഗൌരിയെ വളര്‍ത്തിയത്. ഗൗരി എന്ന പേരുപോലും വന്നത് ഗൌരിയുടെ ഭാവിയെ കുറിച്ചു അവര്‍ കണ്ട സ്വപ്നത്തില്‍ നിന്നാണ്.
Original reporting. Fearless journalism. Delivered to you.